
കണ്ണൂർ : കോര്പ്പറേഷന് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് അജൈവ മാലിന്യ ശേഖരണം തുടങ്ങി. താവക്കരയില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി കോര്പ്പറേഷന് പരിധിയിലെ വീടുകളില്‍നിന്ന് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വഴി മാലിന്യശേഖരണം നടത്തുന്നുണ്ട്.

ഇതിന്റെ തുടര്‍ച്ചയായാണ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യശേഖരണം തുടങ്ങിയത്. കരളാണ് കണ്ണൂര്‍ ക്ലീന്‍ ആകണം കണ്ണൂര്‍ സന്ദേശവുമായാണ് മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതി. ദിവസംതോറും, ആഴ്ചയിലൊരിക്കല്‍, മാസത്തിലൊരിക്കല്‍ എന്നിങ്ങനെ വ്യാപാരികള്‍ക്ക് ഇഷ്ടമുള്ള സ്കീം തെരഞ്ഞെടുക്കാം. വ്യാപാരികള്‍
നിശ്ചിത തുക യൂസര്‍ ഫീ നല്‍കണം. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ക്യു ആര് കോഡ് സ്ഥാപിച്ചിട്ടുണ്ട്.
ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ പി ഇന്ദിര, ഷമീമ ടീച്ചര്‍, സുരേഷ് ബാബു എളയാവൂര് കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എം പി രാജേഷ്, കെ സുരേഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി വി രാഗേഷ്, ഫഹദ് മുഹമ്മദ്, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- 🔰 ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകള്‍ക്കെതിരെ നടപടി
- 🔰 ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്
- 🔰 പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി ; വാണിജ്യ സിലിണ്ടറിന് 350 രൂപ
- 🔰 മയ്യിൽ അരങ്ങുത്സവ വേദിയിൽ നിറഞ്ഞാടി ശോഭന
- 🔰 റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി
- കണ്ണൂർ സംസ്ഥാനത്തെ ആദ്യ ജിഐഎസ് കോര്പറേഷന്
- രാജ്യത്ത് കോവിഡ് കുറയുന്നു
- സ്കൂളില്‍ ബോംബ്: പ്രതിഷേധം വ്യാപകം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യം
- കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- പറശ്ശിനിക്കടവിൽ മയക്കുമരുന്ന് വേട്ട; വാരം സ്വദേശി അറസ്റ്റിൽ
- മട്ടന്നൂരിൽ വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; മധ്യവയസ്കന് അറസ്റ്റില്‍
- പട്ടാളക്കാരൻ്റെ മൊബൈൽ ഫോണും പണവും കവർന്ന സംഭവം: കൂട്ടുപ്രതി പയ്യന്നൂരിൽ പിടിയിൽ
- ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കൂടി കൊവിഡ്; 388 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കണ്ണൂരില്‍ സ്കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി
- പറശ്ശിനിക്കടവിൽ ഇന്ന് മുതൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്സി ഓടും
You must be logged in to post a comment.